൧ |
അനന്തരം ദാവീദ്ഞാന് ഒരു ദിവസം ശൌലിന്റെ കയ്യാല്‍ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌല്‍ അപ്പോള്‍ യിസ്രായേല്‍ദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സില്‍ നിശ്ചയിച്ചു. |
൨ |
അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്രാജാവായ മാവോക്കിന്റെ മകന് ആഖീശിന്റെ അടുക്കല്‍ ചെന്നു. |
൩ |
യിസ്രെയേല്ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പാര്‍ത്തു. |
൪ |
ദാവീദ് ഗത്തിലേക്കു ഔടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവന് പിന്നെ അവനെ അന്വേഷിച്ചതുമില്ല. |
൫ |
ദാവീദ് ആഖീശിനോടുനിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ നാട്ടുപുറത്തു ഒരു ഊരില്‍ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാന്‍ പാര്‍ത്തുകൊള്ളാം. രാജനഗരത്തില്‍ നിന്റെ അടുക്കല്‍ അടയിന് പാര്ക്കുംന്നതു എന്തിന്നു എന്നു പറഞ്ഞു. |
൬ |
ആഖീശ് അന്നുതന്നെ അവന്നു സിക്ളാഗ് കല്പിച്ചു കൊടുത്തു; അതുകൊണ്ടു സിക്ളാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാര്ക്കുംള്ളതായിരിക്കുന്നു. |
൭ |
ദാവീദ് ഫെലിസ്ത്യദേശത്തു പാര്‍ത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു. |
൮ |
ദാവീദും അവന്റെ ആളുകളും ഗെശൂര്‍യ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വ്വ നിവാസികളായിരുന്നു. |
൯ |
എന്നാല്‍ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവന് ആഖീശിന്റെ അടുക്കല്‍ മടങ്ങിവന്നു. |
൧൦ |
നിങ്ങള്‍ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നുയെഹൂദെക്കു തെക്കും യെരപ്മേല്യര്ക്കും തെക്കും കേന്യര്ക്കും തെക്കും എന്നു ദാവീദ് പറഞ്ഞു. |
൧൧ |
ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന് ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവര്‍ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തില്‍ വിവരം അറിയിപ്പാന്‍ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല. |
൧൨ |
ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ടു അവന് എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില്‍ വിശ്വാസംവെച്ചു.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
൧ ശമുവേൽ ൨൭:1 |
൧ ശമുവേൽ ൨൭:2 |
൧ ശമുവേൽ ൨൭:3 |
൧ ശമുവേൽ ൨൭:4 |
൧ ശമുവേൽ ൨൭:5 |
൧ ശമുവേൽ ൨൭:6 |
൧ ശമുവേൽ ൨൭:7 |
൧ ശമുവേൽ ൨൭:8 |
൧ ശമുവേൽ ൨൭:9 |
൧ ശമുവേൽ ൨൭:10 |
൧ ശമുവേൽ ൨൭:11 |
൧ ശമുവേൽ ൨൭:12 |
|
|
|
|
|
|
൧ ശമുവേൽ 1 / ൧ശമു 1 |
൧ ശമുവേൽ 2 / ൧ശമു 2 |
൧ ശമുവേൽ 3 / ൧ശമു 3 |
൧ ശമുവേൽ 4 / ൧ശമു 4 |
൧ ശമുവേൽ 5 / ൧ശമു 5 |
൧ ശമുവേൽ 6 / ൧ശമു 6 |
൧ ശമുവേൽ 7 / ൧ശമു 7 |
൧ ശമുവേൽ 8 / ൧ശമു 8 |
൧ ശമുവേൽ 9 / ൧ശമു 9 |
൧ ശമുവേൽ 10 / ൧ശമു 10 |
൧ ശമുവേൽ 11 / ൧ശമു 11 |
൧ ശമുവേൽ 12 / ൧ശമു 12 |
൧ ശമുവേൽ 13 / ൧ശമു 13 |
൧ ശമുവേൽ 14 / ൧ശമു 14 |
൧ ശമുവേൽ 15 / ൧ശമു 15 |
൧ ശമുവേൽ 16 / ൧ശമു 16 |
൧ ശമുവേൽ 17 / ൧ശമു 17 |
൧ ശമുവേൽ 18 / ൧ശമു 18 |
൧ ശമുവേൽ 19 / ൧ശമു 19 |
൧ ശമുവേൽ 20 / ൧ശമു 20 |
൧ ശമുവേൽ 21 / ൧ശമു 21 |
൧ ശമുവേൽ 22 / ൧ശമു 22 |
൧ ശമുവേൽ 23 / ൧ശമു 23 |
൧ ശമുവേൽ 24 / ൧ശമു 24 |
൧ ശമുവേൽ 25 / ൧ശമു 25 |
൧ ശമുവേൽ 26 / ൧ശമു 26 |
൧ ശമുവേൽ 27 / ൧ശമു 27 |
൧ ശമുവേൽ 28 / ൧ശമു 28 |
൧ ശമുവേൽ 29 / ൧ശമു 29 |
൧ ശമുവേൽ 30 / ൧ശമു 30 |
൧ ശമുവേൽ 31 / ൧ശമു 31 |