൧ |
ജ്ഞാനമുള്ള മകന് അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന് അമ്മെക്കു വ്യസനഹേതുവാകുന്നു. |
൨ |
ദുഷ്ടതയാല്‍ സമ്പാദിച്ച നിക്ഷേപങ്ങള്‍ ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു. |
൩ |
യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന് തള്ളിക്കളയുന്നു. |
൪ |
മടിയുള്ള കൈകൊണ്ടു പ്രവര്ത്തിക്കുന്നവന് ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു. |
൫ |
വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവന് ബുദ്ധിമാന് ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവന് . |
൬ |
നീതിമാന്റെ ശിരസ്സിന്മേല് അനുഗ്രഹങ്ങള്‍ വരുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. |
൭ |
നീതിമാന്റെ ഔര്മ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും. |
൮ |
ജ്ഞാനഹൃദയന് കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. |
൯ |
നേരായി നടക്കുന്നവന് നിര്‍ഭയമായി നടക്കുന്നു; നടപ്പില്‍ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. |
൧൦ |
കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവന് ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. |
൧൧ |
നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. |
൧൨ |
പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു. |
൧൩ |
വിവേകിയുടെ അധരങ്ങളില്‍ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം. |
൧൪ |
ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. |
൧൫ |
ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. |
൧൬ |
നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. |
൧൭ |
പ്രബോധനം പ്രമാണിക്കുന്നവന് ജീവമാര്ഗ്ഗത്തില് ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; |
൧൮ |
പക മറെച്ചുവെക്കുന്നവന് പൊളിവായന് ; ഏഷണി പറയുന്നവന് ഭോഷന് . |
൧൯ |
വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന് . |
൨൦ |
നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. |
൨൧ |
നീതിമാന്റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല് മരിക്കുന്നു. |
൨൨ |
യഹോവയുടെ അനുഗ്രഹത്താല്‍ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല്‍ അതിനോടു ഒന്നും കൂടുന്നില്ല. |
൨൩ |
ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ. |
൨൪ |
ദുഷ്ടന് പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. |
൨൫ |
ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍ ദുഷ്ടന് ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന് . |
൨൬ |
ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന്‍ തന്നേ അയക്കുന്നവര്‍ക്കും ആകുന്നു. |
൨൭ |
യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. |
൨൮ |
നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും. |
൨൯ |
യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുര്‍ഗ്ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോ അതു നാശകരം. |
൩൦ |
നീതിമാന് ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല. |
൩൧ |
നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. |
൩൨ |
നീതിമാന്റെ അധരങ്ങള്‍ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
സുഭാഷിതങ്ങൾ ൧൦:1 |
സുഭാഷിതങ്ങൾ ൧൦:2 |
സുഭാഷിതങ്ങൾ ൧൦:3 |
സുഭാഷിതങ്ങൾ ൧൦:4 |
സുഭാഷിതങ്ങൾ ൧൦:5 |
സുഭാഷിതങ്ങൾ ൧൦:6 |
സുഭാഷിതങ്ങൾ ൧൦:7 |
സുഭാഷിതങ്ങൾ ൧൦:8 |
സുഭാഷിതങ്ങൾ ൧൦:9 |
സുഭാഷിതങ്ങൾ ൧൦:10 |
സുഭാഷിതങ്ങൾ ൧൦:11 |
സുഭാഷിതങ്ങൾ ൧൦:12 |
സുഭാഷിതങ്ങൾ ൧൦:13 |
സുഭാഷിതങ്ങൾ ൧൦:14 |
സുഭാഷിതങ്ങൾ ൧൦:15 |
സുഭാഷിതങ്ങൾ ൧൦:16 |
സുഭാഷിതങ്ങൾ ൧൦:17 |
സുഭാഷിതങ്ങൾ ൧൦:18 |
സുഭാഷിതങ്ങൾ ൧൦:19 |
സുഭാഷിതങ്ങൾ ൧൦:20 |
സുഭാഷിതങ്ങൾ ൧൦:21 |
സുഭാഷിതങ്ങൾ ൧൦:22 |
സുഭാഷിതങ്ങൾ ൧൦:23 |
സുഭാഷിതങ്ങൾ ൧൦:24 |
സുഭാഷിതങ്ങൾ ൧൦:25 |
സുഭാഷിതങ്ങൾ ൧൦:26 |
സുഭാഷിതങ്ങൾ ൧൦:27 |
സുഭാഷിതങ്ങൾ ൧൦:28 |
സുഭാഷിതങ്ങൾ ൧൦:29 |
സുഭാഷിതങ്ങൾ ൧൦:30 |
സുഭാഷിതങ്ങൾ ൧൦:31 |
സുഭാഷിതങ്ങൾ ൧൦:32 |
|
|
|
|
|
|
സുഭാഷിതങ്ങൾ 1 / സുഭ 1 |
സുഭാഷിതങ്ങൾ 2 / സുഭ 2 |
സുഭാഷിതങ്ങൾ 3 / സുഭ 3 |
സുഭാഷിതങ്ങൾ 4 / സുഭ 4 |
സുഭാഷിതങ്ങൾ 5 / സുഭ 5 |
സുഭാഷിതങ്ങൾ 6 / സുഭ 6 |
സുഭാഷിതങ്ങൾ 7 / സുഭ 7 |
സുഭാഷിതങ്ങൾ 8 / സുഭ 8 |
സുഭാഷിതങ്ങൾ 9 / സുഭ 9 |
സുഭാഷിതങ്ങൾ 10 / സുഭ 10 |
സുഭാഷിതങ്ങൾ 11 / സുഭ 11 |
സുഭാഷിതങ്ങൾ 12 / സുഭ 12 |
സുഭാഷിതങ്ങൾ 13 / സുഭ 13 |
സുഭാഷിതങ്ങൾ 14 / സുഭ 14 |
സുഭാഷിതങ്ങൾ 15 / സുഭ 15 |
സുഭാഷിതങ്ങൾ 16 / സുഭ 16 |
സുഭാഷിതങ്ങൾ 17 / സുഭ 17 |
സുഭാഷിതങ്ങൾ 18 / സുഭ 18 |
സുഭാഷിതങ്ങൾ 19 / സുഭ 19 |
സുഭാഷിതങ്ങൾ 20 / സുഭ 20 |
സുഭാഷിതങ്ങൾ 21 / സുഭ 21 |
സുഭാഷിതങ്ങൾ 22 / സുഭ 22 |
സുഭാഷിതങ്ങൾ 23 / സുഭ 23 |
സുഭാഷിതങ്ങൾ 24 / സുഭ 24 |
സുഭാഷിതങ്ങൾ 25 / സുഭ 25 |
സുഭാഷിതങ്ങൾ 26 / സുഭ 26 |
സുഭാഷിതങ്ങൾ 27 / സുഭ 27 |
സുഭാഷിതങ്ങൾ 28 / സുഭ 28 |
സുഭാഷിതങ്ങൾ 29 / സുഭ 29 |
സുഭാഷിതങ്ങൾ 30 / സുഭ 30 |
സുഭാഷിതങ്ങൾ 31 / സുഭ 31 |